''ബ്രാഹ്മണര്‍ വിദേശത്തു നിന്ന് കുടിയേറിയവരാണ്. സ്വയം പരിഷ്കരിക്കപ്പെടാന്‍ അവര്‍ തയാറാകേണ്ടതുണ്ട്. അല്ലാത്ത പക്ഷം അവര്‍ക്ക് ഗംഗയില്‍ നിന്ന് വോള്‍ഗയിലേക്ക് പോകാവുന്നതാണ്'' എന്നായിരുന്നു നന്ദകുമാര്‍ ബാഗലിന്‍റെ പരാമര്‍ശം. ഇതിനെതിരെയാണ് പൊലിസ് നടപടിയെടുത്തത്.